ODI World Cup 2023: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ഒക്‌ടോബര്‍ 2023 (08:19 IST)
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ ഇന്ത്യയുടെ സ്ഥാനം രണ്ടാമതായി. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരമായിരുന്ന പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം. ഒടുവില്‍ പാക്കിസ്ഥാനെതിരെ കഷ്ടിച്ച് ജയം നേടി ദക്ഷിണാഫ്രിക്ക. ഒരു വിക്കറ്റും 16 പന്തും ശേഷിക്കയാണ് വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 46.7 ഓവറില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 270 റണ്‍സാണ് പാക്കിസ്ഥാന് എടുക്കാന്‍ സാധിച്ചത്. പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം-50, ഷക്കീല്‍-52, ഷബാദ്-43, റിസ്വാന്‍, 31, നവാസ്-24, ഇഫ്തിഖര്‍-21, അബ്ദുല്ല-9ഇമാം ഉള്‍ ഹഖ്-12 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റും തബ്രീസ് ഷംസി നാലുവിക്കറ്റും നേടി.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. 14 ബോളില്‍ നിന്ന് 24 റണ്‍സെടുത്ത് ഡി കോക്ക് പുറത്തായി. എന്നാല്‍ മാര്‍ക്രം ആക്രമിച്ചു കളി തുടര്‍ന്നു. 93 ബോളില്‍ നിന്ന് 91 റണ്‍സ് നേടി പുറത്തായി. വിക്കറ്റുകള്‍ തുടരെ തുടരെ വീണുകൊണ്ടിരുന്നു. മര്‍ക്രം വീണതോടെ പാക്കിസ്ഥാന് വിജയപ്രതീക്ഷ ലഭിച്ചു. എന്നാല്‍ ഭാഗ്യം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക

നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്

താരങ്ങൾ ഇനി 'അച്ചടക്കം' ശീലിക്കണം; ഐപിഎല്ലിൽ കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും

എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്

അടുത്ത ലേഖനം
Show comments