മാതാപിതാക്കളെയും കാമുകിയെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി, ഒടുവിൽ കൊലപാതകിക്ക് സംഭവിച്ചതിങ്ങനെ !

Webdunia
തിങ്കള്‍, 21 ജനുവരി 2019 (15:14 IST)
ഒറിഗൺ: മാതാപിതാക്കളെയും കാമുകിയെയും ഒൻപത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയ മധ്യവസ്കനെ പൊലീസ് വെടിവച്ചുകൊന്നു. ശനിയാഴ്ച രാത്രി അമേരിക്കയിലെ ഒറിഗണിലാണ് വീണ്ടും ഞ്ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം നടന്നത്. മാർക്ക് ലിയോ ഗ്രിഗോറി ഗാഗോയെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്
 
മാതാപിതാക്കളായ ജെറി ബ്രേമർ, പമേല ബ്രേമർ, 31കാരിയായ കാമുകി ഷെയ്ന സ്വീറ്റർ, 9 മാസം പ്രായമുള്ള പെൺകുഞ്ഞ് ഒലീവിയ ഗാഗോ എന്നിവരാണ് ഗ്രിഗോറിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിൽനിന്നും പൊലീസിന് ലഭിച്ച എമർജെൻസി സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
 
പൊലീസ് എത്തുമ്പോൾ വീടിനുപുറത്ത് ഒരു സ്ത്രീ മരിച്ചുകിടക്കുന്നുണ്ടായിരുന്നു. കാമുകിയുടെ മുൻ ബന്ധത്തിലുള്ള എട്ടുവയസുകാരി മകളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രിഗോറിയെ പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. കുടുംബത്തെ എങ്ങനെയാണ് പ്രതി കൊലപ്പെടുത്തിയത് എന്നതിൽ പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടില്ല. ആക്രമണത്തിൽനിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments