Webdunia - Bharat's app for daily news and videos

Install App

കൈകഴുകാതെ ഭക്ഷണത്തിൽ തൊട്ടു, യു പിയിൽ യുവാവിന് ത്രിശൂലം കൊണ്ട് ആക്രമണം

അഭിറാം മനോഹർ
തിങ്കള്‍, 17 ഫെബ്രുവരി 2020 (17:39 IST)
കൈകഴുകാതെ ഭക്ഷണം തൊട്ടത്തിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിൽ യുവാവിന് ക്രൂരമർദ്ദനം. ത്രിശൂലമുപയോഗിച്ച് നാലംഗങ്ങൾ വരുന്ന സംഘമാണ് യുവാവിനെ ആക്രമിച്ചത്. ഭോകതി ഗ്രാമത്തിൽ സമുദായം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ഗ്രാമത്തിലെ എല്ലാവരെയും പരിപാടിക്കായി ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയിൽ ജോലിചെയ്തിരുന്ന കല്‍ക്കരി ഷോപ്പില്‍ നിന്നും  എത്തിയ ഉപേന്ദ്ര റാം എന്ന യുവാവ് കൈകഴുകാതെ നേരിട്ട് ഭക്ഷണം കഴിക്കാൻ എടുത്തു. ഇതിൽ പ്രകോപിതരായ സംഘമാണ് ഇയാൾക്ക് നേരെ ആക്രമണമഴിച്ചുവിട്ടത്.
 
നിലത്തുവീണ ഉപേന്ദ്ര റാമിനെ ശൂലമെടുത്ത് കുത്തിയതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള ഇയാൾ അപകടാവസ്ഥ തരണം ചെയ്‌തിട്ടില്ല. അതേസമയം പരാതി ലഭിച്ചിട്ടില്ല എന്ന വാദത്തിൽ പോലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യുകയൊ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്‌തിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments