Webdunia - Bharat's app for daily news and videos

Install App

അജ്ഞാത രോഗം മാറാൻ സ്വന്തം മകളെ പുഴയിലേക്കെറിഞ്ഞ് അച്ഛൻ, ക്രൂരത ദുർമന്ത്രവാദിയുടെ നിർദേശത്തെ തുടർന്ന്

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (19:48 IST)
അജ്ഞാത രോഗം മാറുന്നതിനായി സ്വന്തം മകളെ പുഴയിൽ എറിഞ്ഞ് അച്ഛന്റെ ക്രൂരത. അസമിലാണ് സംഭവം ഉണ്ടായത്. മന്ത്രവാദിയായ മുറി വൈദ്യന്റെ നിർദേശത്തെ തുടർന്ന് രണ്ടുവയസുകാരിയായ ഇളയ മകളായ  പിതാവ് ബീർബൽ പുഴയിൽ എറിയുകയായിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം പുഴയിൽനിന്നും കണ്ടെത്താനായത്. സംഭവത്തിൽ ബീർബലിലെ പൊലീസ് അറസ്റ്റ് ചെയ്തു.
 
തനിക്ക് ദൈവവിളി ഉണ്ടായി എന്നും അതുകൊണ്ടാണ് കുഞ്ഞിനെ നദിയിലെറിഞ്ഞത് എന്നുമാണ് ബീർബൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി ഏറെ നാളായി അജ്ഞാത രോഗങ്ങൾ ബീർബലിനെ അലട്ടിയിരുന്നു. ഇതോടെയാണ് ഇയാൾ മന്ത്രവാദിയായ മുറിവൈദ്യന്റെ അടുത്തെത്തിയത്. മക്കളിൽ ഇളയ ആളെ പുഴയിൽ നിമജ്ജ്നം ചെയ്താൽ അസ്സുഖം ഭേതപ്പെടൂം എന്നായിരുന്നു മന്ത്രവാദിയുടെ നിർദേശം.
 
ഇത് വിശ്വസിച്ച പ്രതി മകളെയും കൂട്ടി നടക്കാൻ എന്ന വ്യാജേന വീട്ടിൽ നിന്നും ഇറങ്ങീ. തുടർന്ന് നദിയിലേക്ക് എറിയുകയായിരുന്നു. വീട്ടിൽ തിരികെ എത്തിയതോടെ കുഞ്ഞിനെ അന്വേഷിച്ച ബന്ധുക്കളോട് മകളെ നദിയിൽ നിമജ്ജ്നം ചെയ്തു എന്നായിരുന്നു ബീർബലിന്റെ മറുപടി. ഇതോടെ ബീർബലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുയായിരുന്നു. കേസിൽ മറ്റൊരാൾക്കുകൂടി പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments