Webdunia - Bharat's app for daily news and videos

Install App

ഫോണ്‍ ഡെലിവറി വൈകി; ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തി - 20തോളം കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ഫോണ്‍ ഡെലിവറി വൈകി; ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തി - 20തോളം കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (18:55 IST)
ഫോണ്‍ ഡെലിവറി വൈകിയെന്നാരോപിച്ച് ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ കേശവ് (28) കുത്തേറ്റ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

യുവതിയും സഹോദരനും ചേര്‍ന്നാണ് കേശവിനെ ആക്രമിച്ചത്. 20തോളം മുറിവുകള്‍ യുവാവിന്റെ ശരീരത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെയും സഹോദരനെയും അറസ്‌റ്റ് ചെയ്തു. കമല ദീപ്, സഹോദരൻ ജിതേന്ദർ സിംഗ് (32) എന്നിവരെയാണ് അറസ്‌ടിലായത്.

മൊബൈൽ ഫോൺ ഡെലിവറി വൈകി എന്നാരോപിച്ചാണ് കേശവിനെ യുവതിയും സഹോദരനും ആക്രമിച്ചത്. യുവാവ് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ സഹോദരന്‍ ജിതേന്ദർ സിംഗ് ഇടപെടുകയും ഇരുവരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

ജീവനക്കാരന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ദുഖകരമാണെന്നും കേശവിന് മികച്ച ചികിത്സ നല്‍കുമെന്നും ഫ്ലിപ്കാർട്ട് ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

അടുത്ത ലേഖനം
Show comments