Webdunia - Bharat's app for daily news and videos

Install App

കാറിൽ വെച്ച് ശരീരമാസകലം ആഞ്ഞുകുത്തി, 24 കുത്തുകൾ; ഗോപികയുടെ ജീവൻ പോകുന്നത് സഫർ നോക്കി നിന്നു

ചിപ്പി പീലിപ്പോസ്
വെള്ളി, 10 ജനുവരി 2020 (12:00 IST)
കൊച്ചിയിൽ 18 വയസുകാരി വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഫറിന്റെ കുറ്റസമ്മതം. കാറില്‍ വെച്ച് പെണ്‍കുട്ടിയുടെ ശരീരമാസകലം കുത്തിയ ശേഷം ജീവന്‍ പോകുന്നത് കണ്ടു നിന്നുവെന്ന് സഫർ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി. വെട്ടൂര്‍ സ്വദേശിയുമായ സഫര്‍ഷാ എന്ന 26കാരനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.  
 
യുവതിയുടെ ശരീരത്തില്‍ 24 കുത്തുകളാണുള്ളത്. ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കലൂരിലെ താനിപ്പിള്ളി വീട്ടില്‍ വിനോദിന്റെ മകള്‍ ഗോപിക എന്ന ഇവാനെയാണ് (18) കൊല്ലപ്പെട്ടത്. പ്രേമ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സഫർ നൽകിയ മൊഴി. 
 
തമിഴ്‌നാട്ടിലെ തേയില തോട്ടത്തിലേക്കാണ് ഇവയുടെ മൃതദേഹം വലിച്ചെറിഞ്ഞത്. പിടിയിലായ സഫര്‍ കേരള തമിഴ്‌നാട് പോലീസ് സംഘത്തോട് കുറ്റ സമ്മതം നടത്തി. ചെക് പോസ്റ്റില്‍ വെച്ച് കാറില്‍ രക്തക്കറ കണ്ടതോടെയാണ് സഫറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സഫർ കുറ്റം സമ്മതിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

അടുത്ത ലേഖനം
Show comments