Webdunia - Bharat's app for daily news and videos

Install App

ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ആഴ്ചകളോളം സൂക്ഷിച്ചു, യുവാവ് അറസ്റ്റിൽ

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (13:24 IST)
ഫ്ലോറിഡ: ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി മൃതശരീരങ്ങൾ ആഴ്ചകളോളം സൂക്ഷിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. അമേരിക്കയിലെ ജോർജിയോ ബ്രാന്റി കൗണ്ടിയിൽ ഞയറാഴ്ചയണ് സംഭവം ഉണ്ടായത്. മൈക്കൾ ജോൺസി എന്ന യുവാവാണ് ക്രൂര കൃത്യത്തിന് പിന്നിൽ. ഇയാൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതോടെയാണ് ക്രൂരതയുടെ കഥ പുറത്തുവന്നത്.
 
വാഹനത്തിലും വീട്ടിലുമായാണ് പ്രതി മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് മൈക്കൽ ജോൺസിയെ ചോദ്യം ചെയ്യുകയായിരുന്നു. കറിൽ നടത്തിയ പരിശോധനയിൽ ചീഞ്ഞഴുകിയ നിലയിൽ ഭാര്യ കേസി ജോണിന്റെ മൃതദേഹം കണ്ടെത്തി.
 
ചാർട്ടൺ കൗണ്ടിയിലെ ഇയാളുടെ വീട്ടിൽനിന്നും നാലു കുട്ടികളുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. മൈക്കളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ആറാഴ്ച മുൻപാണ് കേസി ജോണിനെയും നാലു മക്കളെയും കാണാതാവുന്നത്. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭർത്താവിന്റെ ക്രൂര കൃത്യം പുറത്തുവന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments