Webdunia - Bharat's app for daily news and videos

Install App

4000 രൂപയുടെ ബില്ലടയ്ക്കാനായില്ല, അലിഗഡിൽ രോഗിയെ ആശുപത്രി ജീവനക്കാർ അടിച്ചുകൊന്നു

Webdunia
വെള്ളി, 3 ജൂലൈ 2020 (12:49 IST)
അലിഗഡ്: 4000 രൂപ ബില്ലടയ്ക്കാൻ സധിയ്ക്കാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ മർദ്ദിച്ച രോഗി മരിച്ചു. അലിഗഡ് ജില്ലയിലെ ഇഗ്ലാസ് ഗ്രാമവാസിയായ സുല്‍ത്താന്‍ ഖാന്‍ (44) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുല്‍ത്താന്‍ ഖാന്‍ വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയിരുന്നു. എന്നാൽ ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി.
 
ആശുപത്രിയിൽനിന്നും മടങ്ങും വഴി ആശുപത്രി ജീവനക്കാർ വന്ന് ആക്രമിക്കുകയായിരുന്നു എന്ന് സുൽത്താൻ ഖാന്റെ കുടുംബം പൊലിസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി അലിഗഡ് എസ് പി അഭിഷേക് പറഞ്ഞു. എന്നാല്‍, ആശുപത്രി അധികൃതര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments