Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കളെ വെടിവെച്ച് കൊന്ന ശേഷം മകളെ മാസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ !

Webdunia
ശനി, 25 മെയ് 2019 (16:40 IST)
മാതാപിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം 13കാരിയായ മകളെ തട്ടിക്കൊണ്ടുപോയി നിരന്തരം, പീഡനത്തിന് ഇരയാക്കിയ പ്രതിയെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി, അമേരിക്കയിലെ മിസിസിപ്പി എന്ന സംസ്ഥാനത്താണ് ക്രൂരമായ സംഭവം അരങ്ങേറിയത്, സംസ്ഥാനത്ത് വധശിഷ നൽകൻ നിയമമില്ലാത്തതിനാലാണ് പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 
 
മിസിസിപ്പിയിലെ ബാർണിൽ 2018ലാണ് സംഭവം ഉണ്ടയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പിതാവിനെ പ്രതി ആദ്യം വെടിവച്ചുവീഴ്ത്തി. ഇതോടെ മകളെയും കൊണ്ട്  അമ്മ ഡെന്നിസ് വീട്ടിലെ കുളിമുറിയിൽ ഒളിച്ചു. എന്നാൽ ബാത്ത്‌റൂമിന്റെ ചില്ല് തകർത്ത് ഉള്ളി കയറിയ പ്രതി അമ്മയെയും കൊലപ്പെടുത്തി.  
 
ശേഷം പതിമൂന്നുകാരിയെ ഗോർബൺ എന്ന ടൗണിലെത്തിച്ച് 88 ദിവസമാണ് പ്രതി ക്രൂരമയി പീഡിപ്പിച്ചത്. പ്രതിയുടെ തടവിൽനിന്നും രക്ഷപ്പെട്ട് പെൺകുട്ടി സമീപത്തെ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. ഇവരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി വായിച്ചുകേൾപ്പിക്കുന്നതിനിടെ പ്രതിയെ ഈവിൾ എന്ന് ജഡ്ജി വിശേഷിപ്പിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments