Webdunia - Bharat's app for daily news and videos

Install App

രണ്ട് രൂപയുടെ പേരിൽ തർക്കം, യുവാവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊന്നു

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (14:53 IST)
അമരാവതി: രണ്ട് രൂപയുടെ പേരിലുണ്ടായ തർക്കത്തിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോതാവരി ജില്ലയിലാണ് സംഭവം ഉണ്ടായത്. 24കാരനായ നിർമ്മാണ തൊഴിലാളി സുവർണരാജുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  
 
ശനിയാഴ്ച സുവർണരാജു സൈക്കിൾ ടയറിൽ കാറ്റ് നിറക്കുന്നതിനായി പ്രദേശത്തെ സൈക്കിൾ കടയിൽ എത്തിയിരുന്നു. കാറ്റടിച്ചതിന് രണ്ട് രൂപ കടയുടമ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ പണമില്ല എന്നായിരുന്നു സുവർണരാജുവിന്റെ  മറുപടി. ഇതോടെ കടയുടമ സാമ്പയും സുവർണരാജുവും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു.
 
തർക്കത്തിനിടെ സാമ്പയുടെ സുഹൃത്ത് അപ്പാറാവു സുവർണരാജുവിന്റെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ പ്രദേശവാസികൾ ഉടൻ ആശിപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ സാമ്പക്കും അപ്പാറാവുവിനുമായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments