Webdunia - Bharat's app for daily news and videos

Install App

അവിഹിതബന്ധം അവസാപ്പിച്ചതിന് ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ശരീരത്തിൽ ആസിഡൊഴിച്ചു, മുൻ കാമുകന്റെ ക്രൂരത ഇങ്ങനെ

Webdunia
ശനി, 18 മെയ് 2019 (18:05 IST)
മുംബൈ: അവിഹിതബന്ധം അവസാനിപ്പിച്ചതിന് 40കാരിയെ ക്രൂര പീഡനതിന് ഇരയാക്കിയ ശേഷം ശരീരത്തിൽ ആസിഡൊഴിച്ച് മുൻ കാമുകന്റെ ക്രൂരത. മഹാരഷ്ട്രയിലെ പൽഗാർ ജില്ലയിലെ കാഞ്ചിയാന ഖേരാ എന്ന പ്രദേശത്ത് വ്യാഴാച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഗമ്രുതരമായ പരിക്കേറ്റ 45കാരി ആശുപത്രിയിൽ ചികിത്സയിലാണ്.  
 
ബന്ധം തുടരാൻ തനിക്ക് താല്പര്യം ഇല്ല എന്ന് സ്ത്രീ പറഞ്ഞത്തൊടെ 45കാരിയെ പ്രതി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ത്രീ എതിർത്തെങ്കിലും പ്രതി ഇവരെ കീഴ്പ്പെടുത്തി. തുടർന്ന് പ്രതി 45കാരിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. സ്ത്രീ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments