Webdunia - Bharat's app for daily news and videos

Install App

പൊട്ടിക്കരഞ്ഞ് 16കാരി, നാട്ടുകാർ കാരണം അന്വേഷിച്ചത്തോടെ പുറത്തുവന്നത് ക്രൂര കൂട്ട ബലാത്സംഗം

Webdunia
ബുധന്‍, 12 ഫെബ്രുവരി 2020 (19:45 IST)
സോളാപുര്‍: 16 വയസുകാരി ആറ് മാസത്തോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം നടുക്കത്തോടെയാണ് നാട്ടുകാർ കേട്ടത്. സ്വയം നിയന്ത്രിയ്ക്കാനാകാതെ പൊട്ടിക്കരഞ്ഞ പെൺകുട്ടിയോട് നാട്ടുകാർ വിവരങ്ങൾ ആരാഞ്ഞതോടെയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനെ കഥ പുറത്തുവന്നത്.
 
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 പേർ കേസിൽ പ്രതികളാണ്. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ആറുമാസത്തോളമായി സോളാപൂർ സ്വദേശിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതികൾ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പ്രതികളിൽ ചിലർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. ഇവർ മുഖേണേയാണ് മറ്റുള്ളവർ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 
 
തന്നെ വിവിധ ഇടങ്ങളിലേയ്ക്ക് കൊണ്ടുപോയി പ്രതികൾ പീഡനത്തിന് ഇരയാക്കി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവാസം നഗരത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തുനിന്ന് പെണ്‍കുട്ടി കരയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments