Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടിയെ വേണ്ട, ജനിച്ച് നിമിഷങ്ങൾക്കകം കുഞ്ഞിനെ 21ആം നിലയിൽനിന്നും താഴേക്കെറിഞ്ഞ് ക്രൂരത

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (14:24 IST)
മുംബൈ: നവജാത ശിശുവിനെ ഫ്ലറ്റിന്റെ 21ആം നിലയിൽനിന്നും താഴേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. മുംബൈ കണ്ടിവാലയിൽ ലാൽജി പാഡ ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ കുളിമുറിയുടെ ജനാലയിലൂടെ അഞ്ജാതനായ ഒരാൾ കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.
 
ജനിച്ച് നിമിഷങ്ങൾക്കകം കുട്ടിയെ ഫ്ലാറ്റിൽനിന്നും താഴേക്ക് എറിയുകയായിരുന്നു എന്നും മൃതദേഹത്തിൽ പൊക്കിൾക്കൊടിയുടെ ഭാഗം ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാൽ ഏത് ഫ്ലാറ്റിൽനിന്നുമാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത് എന്നത് വ്യക്തമല്ല എന്ന് സെക്യൂരിറ്റു ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടുത്ത ലേഖനം
Show comments