പൊലീസിനൊപ്പം എത്തിയ യുവതി ഡോക്ടർമാരെയും നഴ്‌സിനെയും മര്‍ദ്ദിച്ചു

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (19:26 IST)
മെഡിക്കൽ ചെക്കപ്പിന് പൊലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിച്ച യുവതി ഡോക്ടർമാരെയും നഴ്‌സിനെയും പൊതിരെ തല്ലി. ഹിമാനി ശർമ്മയെന്ന യുവതിയാണ് ആശുപത്രിയില്‍ അക്രമം നടത്തിയത്.

മുംബൈയിലെ കാണ്ടിവാലി ശതാബ്‌ദി ആശുപത്രിയില്‍ ഇന്നും രാവിലെയാണ് സംഭവം. യുവതിയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.  

രാവിലെ ആറുമണിയോടെ ബങ്കുർ നഗർ പൊലീസ് സ്‌റ്റേഷിനില്‍ നിന്നാണ് യുവതിയെ പരിശോധനയ്‌ക്കായി എത്തിച്ചു. മദ്യലഹരിയിലായിരുന്ന ഇവര്‍ ഡോക്ടർമാരെയും നഴ്സുമാരെയും ചീത്തവിളിക്കുകയും തുടര്‍ന്ന് കൈയേറ്റം ചെയ്യുകയും ചെയ്‌തു.

ഡോക്‍ടര്‍ ശുചിമുറിയില്‍ പോയിട്ട് മടങ്ങിയെത്താന്‍ വൈകിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ബഹളം വെച്ചത്.  തുടർന്ന് നാല് മണിക്കൂറോളം ആശുപത്രിയിൽ ഒപി വിഭാഗവും അത്യാഹിത വിഭാഗവും പ്രവർത്തിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments