Webdunia - Bharat's app for daily news and videos

Install App

പിശാചിനെ ഒഴിപ്പിക്കാൻ, കണ്ണ് ചൂഴ്‌ന്നെടുത്തു, ദേഹത്ത് ശൂലം തറച്ചു, മന്ത്രവാദത്തിനിടെ പെൺകുട്ടിക്ക് ദാരുണാന്ത്യം

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (18:13 IST)
പിശാചിനെ ഒഴിപ്പിക്കാൻ എന്ന പേരി പെൺകുട്ടിയെ ക്രൂരതക്ക് ഇരയാക്കി കൊലപ്പെടുത്തി. ജാര്‍ഗണ്ഡിലെ ഗര്‍വയിലാണ് മന്ത്രവാദനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി സമാനതകളില്ലാത്ത രീതിയിൽ കൊലചെയ്യപ്പെട്ടത്. പെൺകുട്ടിയുടെ സരീരത്തിൽ ബാാധ കയറിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രവാദികളുടെ ആക്രമണം. 
 
അസുഖ ബാധിതയായ പെൺകുട്ടയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ബന്ധുക്കൾ എത്തിച്ചത് മന്ത്രവാദികളുടെ അടുത്തായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് പിശാച് ആവേശിച്ചിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണം എന്നും പറഞ്ഞുകൊണ്ടായിരുന്നു ക്രൂര പ്രയോഗങ്ങൾ. ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്പതിമാരാണ് ക്രൂരതക്ക് ഇരയാക്കി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. 
 
ബാധ ഒഴിപ്പുക്കുന്നതിന് എന്ന് പറഞ്ഞ് അദ്യം പെൺകുട്ടിയുടെ ശരീരത്തിലാകെ ശുലങ്ങൾ തറച്ചുകയറ്റുകയും മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. അധികം വൈകാതെ തന്നെ മന്ത്രവാദ ദമ്പതികളുടെ ക്രൂര കൃത്യങ്ങളെ തുടർന്ന് പെൺകുട്ടി മരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനിശ്ചിതകാല ബസ് സമരം ഈ മാസം 22 മുതല്‍; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച നിര്‍ണായകം

Kerala Weather News in Malayalam: ഇന്ന് മഴ കനക്കും, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്; ഇരട്ട ന്യൂനമര്‍ദ്ദം

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

അടുത്ത ലേഖനം
Show comments