Webdunia - Bharat's app for daily news and videos

Install App

പഞ്ചായത്ത് കെട്ടിടത്തിനു പുറത്ത് വിസർജിച്ചതിന് രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു, രണ്ട് പേർ അറസ്റ്റിൽ

എസ് ഹർഷ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (09:07 IST)
പഞ്ചായത്ത് കെട്ടിടത്തിനു പുറകിൽ വിസർജ്ജിച്ചുവെന്നാരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭവ്‌കേധിയിലാണ് സംഭവം. റോഷ്നി ബാൽമീകി (12), അവിനാഷ് ബാൽമീകി (10) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഹക്കീം യാദവ്, രാമേശ്വർ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവിൽ വിസർജിച്ചുവെന്നാരോപിച്ച് ഇവർ കുട്ടികളെ ആക്രമിക്കുകയായിരുന്നു. അടിയുടെ ശക്തിയിൽ ഇരുവരും ബോധരഹിതരായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
തങ്ങൾക്കെതിരെ ഗ്രാമത്തിൽ ജാതിവിവേചനം ഉണ്ടെന്ന് മരണപ്പെട്ട കുട്ടികളുടെ അച്ഛൻ പറഞ്ഞു. രണ്ടു വർഷം മുൻപ് പ്രതികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് അന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പിതാവ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു; ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളല്ല കൂടുതല്‍!

Dharmasthala Case : അസ്ഥികൂടം കണ്ടെത്തിയത് നാലടി താഴ്ചയില്‍, വര്‍ഷങ്ങളുടെ പഴക്കം; ധര്‍മസ്ഥലയില്‍ ദുരൂഹത തുടരുന്നു

അടുത്ത ലേഖനം
Show comments