സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം; ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ജനുവരി 2022 (12:53 IST)
സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. 2017 സെപ്റ്റംബറിലാണ് സൗദി രാജാവ് സ്ത്രീകള്‍ക്കും വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയത്. ഇത് 2019 ജൂണ്‍ 24 ന് പ്രാബല്യത്തില്‍ വന്നു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അനുമതി. ഈ നടപടിക്കുപിന്നാലെ ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും സ്ത്രീകള്‍ക്ക് ലഭിച്ചു തടങ്ങി. ഇതിലൂടെ യൂബര്‍, കരീം എന്നിവയിലെ ഡ്രൈവര്‍മാരും സ്ത്രീകളായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീകള്‍ക്ക് തീവണ്ടി ഓടിക്കാനുള്ള അനുമതിയും ലഭിച്ചത്. 
 
ഇപ്പോള്‍ സൗദി അറേബ്യയില്‍ വനിതകള്‍ക്കും ടാക്‌സി ഡ്രൈവറാകാന്‍ അനുമതിയായി ലഭിച്ചിരിക്കുകയാണ്. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments