Webdunia - Bharat's app for daily news and videos

Install App

ഒപിഎസിന്റെ പ്ലാൻ എല്ലാം വെറുതെയായി?

ആദ്യം ശശിയായത് ശശികല, ഇപ്പോൾ പനീർസെൽവം!

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (13:38 IST)
അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ഇന്ന് വൈകിട്ട് സത്യപ്രതിഞ്ജ ചെയ്യും. അങ്ങനെയെങ്കിൽ നാളിത്രയും ഒ പനീർസെൽവം നടത്തിയ പ്ലാനിങ്ങെല്ലാം പാഴായി പോവുകയല്ലേ?. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ശശികലയും ഒപിഎസും എന്ന് വ്യക്തം.
 
എന്നാൽ, അനധികൃതസ്വത്ത് സമ്പാദനത്തിൽ സുപ്രിംകോടതി ശശികലയെ കുറ്റക്കാരി ആയി വിധിയ്ക്കുമെന്ന് ചിന്നമ്മ പോലും കരുതിക്കാണില്ല. വളരെ പെട്ടന്നായിരുന്നു ചിന്നമ്മയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചത്. തനിക്ക് മുഖ്യമന്ത്രി ആകാൻ പറ്റിയില്ലെങ്കിലും വേണ്ട, ആ സ്ഥാനം ഒപിഎസിന് കിട്ടെരുതെന്ന് വാശിയുള്ളതു പോലെയായിരുന്നു ചിന്നമ്മയുടെ നടപടികൾ.
 
തന്റെ സ്ഥാനത്തേക്ക് എടപ്പള്ളി പളനിസാമിയെ ഉയർത്തിയിട്ടാണ് ചിന്നമ്മ ജയിൽവാസത്തിനായി ബാംഗളൂർക്ക് പോയത്. ഇത് ഒപിഎസ്സിന് ഇരുട്ടടിയായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും എടപ്പാടി പളനിസാമിക്ക് ഗവര്‍ണര്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട എടപ്പാടി പളനിസാമി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 124 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും നിര്‍ബന്ധമാക്കി

Govindachamy: റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള വഴി തെറ്റി, ലക്ഷ്യം തമിഴ്‌നാട്ടില്‍ എത്തുക; ഇനി വിയ്യൂരില്‍ ഏകാന്ത തടവ്

ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റുന്നു; സുരക്ഷ വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments