Webdunia - Bharat's app for daily news and videos

Install App

മലയാളികളുടെ മനം കവര്‍ന്ന വിനോദും കൂട്ടുകാരും വീണ്ടും എത്തുന്നു!

പ്രണയത്തില്‍ നിറഞ്ഞാടിയ ‘തട്ടത്തിന്‍ മറയത്ത്’ ടീം വീണ്ടും, നിങ്ങള്‍ കാത്തിരുന്നത് നിങ്ങള്‍ക്കരികിലേക്ക്!

Webdunia
ശനി, 8 ജൂലൈ 2017 (08:52 IST)
ജൂലൈ 6, 2012ന് റിലീസായ വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍മറയത്ത്' എന്ന ചിത്രം അനേകം കലാകാരന്മാര്‍ക്ക് വഴിത്തിരിവായ ചിത്രമാണ്, പ്രത്യേകിച്ചും നിവിന്‍പോളിക്കും അജുവര്‍ഗ്ഗീസിനും. വളരെ ഫ്രഷ് ആയ ഒരു പ്രണയചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്.
 
‘തട്ടത്തിന്‍ മറയത്ത്’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരു ചെക്കന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. നല്ല അടിപൊളിയായി വിനോദും ആയിഷയും പ്രണയിച്ചപ്പോള്‍ കൂട്ടുകാര്‍ അതങ്ങ് ആഘോഷിച്ചു. ഏതൊരു സാമ്പ്രദായിക പ്രണയചിത്രത്തെയും പോലെ തട്ടത്തില്‍ മറയത്തും കൃത്യമായ അളവ് നിയമങ്ങള്‍ പാലിച്ചായിരുന്നു വിനോദും ആയിഷയും മലയാളികളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറിയത്.
 
ചിത്രത്തിന്റെ അഞ്ചാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം അജു വര്‍ഗീസ് ഫേസ്ബുക്കില്‍ എത്തിയത്. ഉടന്‍തന്നെ 'തട്ടത്തിന്‍മറയ'ത്തിന്റെ ടീം മറ്റൊരു സന്തോഷവാര്‍ത്തയുമായി ആരാധകസമക്ഷം എത്തുമെന്ന് അജുവര്‍ഗ്ഗീസ് അറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായിരിക്കാം എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments