‘രാജുവേട്ടന്റെ ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കി, ഇനി അത്തരത്തില്‍ ചെയ്യില്ല’: അജു വര്‍ഗീ‍സ് പറയുന്നു

സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമെന്താണെന്ന് അജു വര്‍ഗീസ്

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:39 IST)
സ്ത്രീകളും കുട്ടികളുമെല്ലാം കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമില്ലെന്ന് നടന്‍ അജു വര്‍ഗീസ്. ഇനിമുതല്‍ സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുള്ള ഡയലോഗുകള്‍ പറയില്ലെന്ന് രാജുവേട്ടന്‍ പറഞ്ഞത് തങ്ങള്‍ക്കെല്ലാം തിരിച്ചറിവ് നല്‍കിയെന്നും അജു വര്‍ഗീസ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.  
 
പണ്ടെല്ലാം നമ്മള്‍ പറഞ്ഞിരുന്നത് സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്നായിരുന്നു. എന്നാല്‍ ഇക്കാലത്തെ സിനിമകള്‍ വളരെ നന്നായി കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ പഠിച്ചു. അഡല്‍ട്ട് കോമഡി പറയാതെ തങ്ങളും സൂക്ഷിക്കുകയാണെന്നും അജു പറയുന്നു
 
ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നീരജിന്റെ സ്‌ക്രിപ്റ്റില്‍ ഒന്നു രണ്ടെണ്ണം ഉണ്ടായിരുന്നു. അത് അവന്‍ തന്നെ നീക്കി. തന്നെ കളിയാക്കുന്ന റോള്‍ ചെയ്യാന്‍ തനിക്കൊരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ മറ്റൊരു കഥാപാത്രത്തെ കളിയാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും അജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments