Webdunia - Bharat's app for daily news and videos

Install App

Premalu ആ വാര്‍ത്തകള്‍ തെറ്റ്, പ്രേമലു ഒടിടി അവകാശം വിറ്റ് പോയിട്ടില്ല, ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഭാവന സ്റ്റുഡിയോസ്

കെ ആര്‍ അനൂപ്
വ്യാഴം, 29 ഫെബ്രുവരി 2024 (11:25 IST)
പ്രേമലു ഒടിടി അവകാശം വിറ്റുപോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് സിനിമയുടെ നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ്.
 
പരമാവധി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം മാത്രമാകും ഒടിടിനെ കുറച്ച് ചിന്തിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. തെലുങ്ക് പതിപ്പിന്റെ പ്രതികരണം കൂടി നോക്കിയാകും അവരുടെ തീരുമാനം. അതുകഴിഞ്ഞെ ഒടിടി ചര്‍ച്ചകള്‍ ആരംഭിക്കൂ എന്നും നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡീസ് പറഞ്ഞു.
 
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് പ്രേമലുവിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നാലാമത്തെ ആഴ്ചയിലും മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്.
 
ഇപ്പോഴും ഒരു കോടി കളക്ഷന്‍ പ്രേമലു നേടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നൂറുകോടി ക്ലബ്ബില്‍ പ്രേമലു എത്തുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.അങ്ങനെയായാല്‍ സോളോ നായകനെന്ന നിലയില്‍ സിനിമ നസ്‌ലെന് വലിയ അവസരങ്ങളാണ് മുന്നിലുള്ളത്. 
 
  ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും മികച്ച അഭിപ്രായമുണ്ടാക്കിയപ്പോലും പ്രേമലു വീണില്ല.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments