Webdunia - Bharat's app for daily news and videos

Install App

അടുത്തത് രണ്ടാമൂഴം? അതിൽ തൊട്ടുള്ള കളി വേണ്ടെന്ന് ശ്രീകുമാർ മേനോന് ഫാൻസിന്റെ വാണിംഗ്!

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (13:06 IST)
ഒടിയന്റെ ഒടിയവതാരം കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ. മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിച്ച ഒടിയൻ കാത്തിരുപ്പുകൾക്കൊടുവിൽ റിലീസ് ആയിരിക്കുകയാണ്. ഹർത്താ‍ലായിട്ട് കൂടി വൻ ജനാവലിയാണ് തിയേറ്ററുകളിൽ. എന്നാൽ, പടം കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്ത് നിരാശയാണ്. 
 
ഒടിയന് ശേഷം ശ്രീകുമാർ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. എന്നാൽ, തിരക്കഥ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കേസ് നൽകിയതോടെ ചിത്രം വിവാദത്തിലകപ്പെട്ടു. ഇപ്പോഴിതാ, എംടിയായിരുന്നു ശരിയെന്നും രണ്ടാമൂഴം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നു.
 
ഉടന്‍ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഏറെയാണ്. കരാർ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments