കരച്ചിലടക്കാനാവാതെ കാവ്യ, ഇന്നച്ചന്റെ വിലാപയാത്രയില്‍ പങ്കെടുത്ത് ദിലീപ്; വൈകാരികം ഈ രംഗങ്ങള്‍ (വീഡിയോ)

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2023 (11:24 IST)
ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ നിമിഷം ആശുപത്രിയിലേക്ക് ഓടിയെത്തിയതാണ് ദിലീപ്. പിന്നീട് പൊതുദര്‍ശനം നടത്തിയ സ്ഥലങ്ങളിലും ഇന്നസെന്റിന്റെ വീട്ടിലും എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തത് ദിലീപാണ്. ഇന്നസെന്റുമായി തനിക്കുള്ള ആത്മബന്ധം പല വേദികളിലും ദിലീപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആഴം എത്രയാണെന്ന് മലയാളികള്‍ക്ക് ഇന്നലെയും ഇന്നുമായി മനസ്സിലായി. 
 
ഇന്നസെന്റിന്റെ മകനെ പോലെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുകയായിരുന്നു ദിലീപ്. അവസാനം ഇന്നസെന്റിന്റെ മൃതദേഹം വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും വളരെ സാധാരണക്കാരനെ പോലെ ദിലീപ് പങ്കെടുത്തു. ഭാര്യ കാവ്യയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഇരുവരും ആള്‍ക്കൂട്ടത്തിനൊപ്പം നടന്നാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. 
 


വീട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷ നടക്കുന്ന സമയത്ത് കരച്ചിലടക്കാനാവാതെ നില്‍ക്കുന്ന കാവ്യ മാധവനെയാണ് വീഡിയോയില്‍ കാണുന്നത്. ദിലീപിന് മാത്രമല്ല കാവ്യക്കും ഇന്നസെന്റ് പിതാവിനെ പോലെയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments