Webdunia - Bharat's app for daily news and videos

Install App

'അവൻ അയച്ച മെസ്സേജിൽ എന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വരെ വിശദീകരിച്ചിരുന്നു' - തുറന്നു പറഞ്ഞ് പാർവതി

പീഡിപ്പിക്കാൻ തയ്യാറെടുക്കുകയായിരു‌ന്നു അവൻ, എന്റെ സൈസ് വരെ ചോ‌ദിച്ചു: തുറന്ന് പറഞ്ഞ് പാർവതി

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (11:07 IST)
മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. കസബ വിവാദവുമായി ബന്ധപ്പെട്ട് തന്റെ നിലപാടിൽ താൻ ഉറഛ്ൿ നിൽക്കുകയാണെന്ന് പാർവതി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദത്തിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങൽ താരം തുറന്നു പറഞ്ഞിരിക്കുന്നത്. 
 
കസബ വിവാദത്തിന് ശേഷം ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അതിഭീകരമായ മെസ്സേജുകളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പാർവതി പറയുന്നു. ഒരു 20കാരൻ അയച്ച മെസ്സേജിൽ എന്നെ എങ്ങനെ റേപ്പ് ചെയ്യാം എന്നുവരെ വ്യക്തമാക്കിയിരുന്നുവെന്ന് നടി പറയുന്നു. 
 
'20 വയസ്സുള്ള അവൻ എനിക്ക് അയച്ച മെസ്സെജുകൾ ഭീകരമായിരുന്നു. എന്നെ എങ്ങനെയെല്ലാം പീഡി‌പ്പിക്കുമെന്ന് വരെ അവൻ പറഞ്ഞു, അതിനായി എന്റെ സൈസ് പോലും ചോദിക്കാൻ അവൻ മടിച്ചില്ല. അവനെപ്പോലുള്ള ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന തോന്നൽ അവർക്കില്ല' - പാർവതി പ‌റയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments