മനോജ് ബാജ്‌പേയി രാത്രി ആഹാരം നിര്‍ത്തിയിട്ട് 14 വര്‍ഷം!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഓഗസ്റ്റ് 2024 (19:26 IST)
താന്‍ കഴിഞ്ഞ 14 വര്‍ഷമായി അത്താഴം കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി നടന്‍ മനോജ് ബാജ്‌പേയി. ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധയാണ് ഇതിന് പിന്നില്‍ എന്ന് താരം പറയുന്നു. ഭക്ഷണമാണ് പല രോഗങ്ങള്‍ക്കും കാരണമെന്നും ഭക്ഷണത്തില്‍ കൂടുതല്‍ പ്രിയമുള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മനോജ് പറയുന്നു. ഇങ്ങനെ പറയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടാവുമെന്നും ഇതിന് കാരണം തനിക്ക് ഉച്ചയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലതുപോലെ ഭക്ഷണം കഴിക്കാന്‍ ആണ് ആഗ്രഹമെന്നും ചോറും റൊട്ടിയും പച്ചക്കറിയും നോണ്‍വെജും എല്ലാം ഉച്ച ഊണിന് ഉണ്ടാകുമെന്ന് നടന്‍ പറഞ്ഞു. 
 
അതിനാലാണ് രാത്രി ഭക്ഷണം ഒഴിവാക്കിയത്. ആഹാരനിയന്ത്രണം പോലെ താന്‍ യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ടെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കി. തന്റെ മുത്തച്ഛനില്‍ നിന്നാണ് ഇത്തരമൊരു ജീവിതശൈലി തനിക്ക് കിട്ടിയതൊന്നും താരം വെളിപ്പെടുത്തി. മുത്തച്ഛന്റെ പാത പിന്തുടര്‍ന്നപ്പോള്‍ തന്റെ ശരീരഭാരം നിയന്ത്രണത്തില്‍ ആയെന്നും ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നിയെന്നും മനോജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments