Webdunia - Bharat's app for daily news and videos

Install App

കുട്ടൻപിള്ളയുടെ ഒറ്റപ്പെട്ട ജീവിതത്തിനു കാരണം ഭവാനിയമ്മയോ?

തകർന്നടിഞ്ഞ് കുട്ടൻ‌പിള്ള, ഭവാനിയമ്മ എവിടെ?

Webdunia
വ്യാഴം, 16 മെയ് 2019 (12:14 IST)
മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നവരാണ് ഉപ്പും മുളകും ടീം. കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സീരിയലാണ് ഫ്ലവേഴ്സ് ചാനലിനെ ഉപ്പും മുളകും. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ കഥയും അവതരണവും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രൊമോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
നീലുവിനേയും മക്കളേയും കാണാൻ പടവലത്ത് നിന്നും കുട്ടൻപിള്ള എത്തിയിരിക്കുകയാണ്. ഏറെ തകർന്നിരിക്കുന്ന കുട്ടൻപിള്ളയെ ആണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അപ്പൂപ്പന്റെ ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ചോർത്തുള്ള വിഷമത്തിലാണ് ലച്ചുവും മുടിയനും. പണ്ടത്തേ പോലെ മിണ്ടാനും സംസാരിക്കാനും ആരുമില്ലെന്ന് കുട്ടൻ‌പിള്ള പറയുമ്പോൾ ഇവിടെ വന്ന് നിൽക്കാമല്ലോ എന്നാണ് മുടിയൻ മറുപടി നൽകുന്നത്.
 
നീലു പിള്ളാരേം കൂട്ടി കുറച്ചുദിവസം പടവലത്ത് ചെന്ന്നിന്നാൽ തീരാവുന്ന പ്രശ്നമേ കുട്ടൻപിള്ളക്കുള്ളു എന്നാണ് പ്രേക്ഷകരും പറയുന്നത്. എന്നാൽ, കുട്ടൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ എവിടെ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. തനിച്ചുള്ള ജീവിതമാണ് ഇപ്പോൾ നയിക്കുന്നതെന്ന സൂചന കുട്ടൻപിള്ള നൽകുമ്പോഴും ഭവാനിയമ്മയെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments