Webdunia - Bharat's app for daily news and videos

Install App

സഹിക്കവയ്യാതെ ഊർമിള അത് ചെയ്‌തു; അമ്മയോടുള്ള ദേഷ്യം മകളോട് തീർത്ത് സൈബർ ലോകം

സഹിക്കവയ്യാതെ ഊർമിള അത് ചെയ്‌തു; അമ്മയോടുള്ള ദേഷ്യം മകളോട് തീർത്ത് സൈബർ ലോകം

Webdunia
ബുധന്‍, 4 ജൂലൈ 2018 (11:36 IST)
നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ അവസാനിച്ചില്ല. നാല് നടിമാർ രാജിവെച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും വൻ ചർച്ചയ്‌‌ക്കാണ് വഴിതെളിച്ചത്. ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട ഊർമ്മിള ഉണ്ണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഊർമിള ഉണ്ണിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണവും കൂടിയായപ്പോൾ സൈബർ ആക്രമണത്തിന്റെ ഇരയായിരിക്കുകയാണ് ഊർമിള.
 
ഊർമ്മിളയുടെ ഫേസ്‌ബുക്ക് പേജിലായിരുന്നു സൈബർ ആക്രമണം ആദ്യം ഉണ്ടായത്. കടുത്ത ആക്രമണത്തെത്തുടർന്ന് നടി പിന്നീട് ഫേസ്‌ബുക്ക് പേജ് ഡീആക്‌ടിവേറ്റുചെയ്യുകയായിരുന്നു. എന്നാൽ അവിടം കൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. ഊർമിളയുടെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷ്യമായതോടെ മകൾ ഉത്തര ഉണ്ണിയുടെ ഫേസ്‌ബുക്കിലാണ് അസഭ്യവർഷം. 
 
ഉത്തരയുടെ ഫോട്ടോയ്ക്കും പോസ്റ്റുകൾക്കും കീഴെ വളരെ മോശമായ തരത്തിലുള്ള പദപ്രയോഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഊർമിളയോടുള്ള രോഷം ഉത്തരയോടു തീർക്കുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments