Webdunia - Bharat's app for daily news and videos

Install App

'വരവേല്‍പ്പ്' എന്ന സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവം:ജഗദീഷ്

കെ ആര്‍ അനൂപ്
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (21:18 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ ചലച്ചിത്രപ്രേമികള്‍ എന്നും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും ഈ കൂട്ടുകെട്ടില്‍ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. 1989ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും കാണാന്‍ ആളുകളുണ്ട്. സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവമാണെന്നാണ് ജഗദീഷ് പറയുന്നു.
 
'വരവേല്‍പ്പ് എന്ന സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ശ്രീനിയുടെ അച്ഛനെ ഉണ്ടായ കാര്യമാണ് സിനിമയ്ക്ക് ആധാരം. അദ്ദേഹത്തിന് ഒരു ബസ് ഉണ്ടായിരുന്നു. അതിലെ ഒരു തൊഴിലാളിയുമായുള്ള പ്രശ്‌നത്തില്‍ അവര്‍ ആ ബസ് തല്ലി തകര്‍ത്തു. അതാണ് ശ്രീനി വരവേല്‍പ്പ് എന്ന സിനിമയാക്കിയത്. ഇന്നും ആ സിനിമ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്.
 അന്ന് ശ്രീനിയുടെ ജീവിതത്തില്‍ വളരെയധികം വിഷമമുണ്ടാക്കിയ കാര്യത്തെ കോമഡിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. അതൊക്കെ അങ്ങനെ ആര്‍ക്കും എഴുതി പഠിപ്പിക്കാന്‍ പറ്റില്ല ശ്രീനിയെ പോലുള്ള എഴുത്തുകാര്‍ക്ക് മാത്രമേ അതൊക്കെ സാധിക്കുകയുള്ളൂ സാധിക്കുകയുള്ളൂ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ടാകേണ്ട ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ് അത്',- ജഗദീഷ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments