Webdunia - Bharat's app for daily news and videos

Install App

അറിയാമോ ? ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിന് വയസ് എത്രയാണെന്ന് ?

ഐശ്വര്യ റായിക്ക് ഇന്ന് പിറന്നാള്‍

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (11:16 IST)
ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന്  നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. ബച്ചന്‍ കുടുംബത്തിലെ നല്ലൊരു മരുമകളാണ് ഐശ്വര്യ. പിറന്നാള്‍ വേളയിലും ആരാധകര്‍ ഉറ്റുനോക്കുന്നത് ഐശ്വര്യയുടെ വയസ്സാണ്. 
 
1973 നവംബര്‍ 1 ന് കര്‍ണാടകയിലെ തുളു സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ഐശ്വര്യ റായിയുടെ ജനനം. ശേഷം 1991 ല്‍ ഇന്റര്‍നാഷണല്‍ സൂപ്പര്‍ മോഡല്‍ കോണ്ടസ്റ്റില്‍ പങ്കെടുത്തു. പിന്നീട് 1994 ല്‍ മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു.
 
ഇന്ത്യന്‍ സിനിമാ ലോകം മുഴുവനും ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. വിശ്വസുന്ദരിയെന്നും ലോക സുന്ദരിയെന്നും വിശേഷണങ്ങള്‍ ഒരുപാടാണ്. 2007 ല്‍ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ റായി ബച്ചന്‍ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. വാവഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സജീവമായിരിക്കുയാണ് ഐശ്വര്യ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി

അടുത്ത ലേഖനം
Show comments