‘ഒടിയന്റെ വരവിനായി മരണമാസ് വെയിറ്റിംഗ്’- ദളപതിയും സൂര്യയും !

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (12:26 IST)
ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെയുള്ള മോഹൻലാൽ ആരാധകരും ഈ സിനിമക്കായി കാത്തിരിക്കുകയാണത്രെ.
 
ഇപ്പോഴിതാ നടൻ വിജയും സൂര്യയും ഒടിയനെ കുറിച്ച് പറഞ്ഞ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മോഹൻലാലിന്റെ വൻ ആരാധകനാണ് സൂര്യ. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണിപ്പോൾ. നേരത്തേ വിജയ്ക്കൊപ്പം മോഹൻലാൽ അഭിനയിച്ചിരുന്നു. 
 
രണ്ടു പേരും വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ പുലർത്തുന്നത്. ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണെന്നും മോഹൻലാലിന് എല്ലാ ആശംസകളും നേരുന്നുവെന്നും താരങ്ങൾ അറിയിച്ചു. സൂര്യക്കൊപ്പം പുതിയ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ഈ സിനിമയെ കുറിച്ച് സൂര്യ അറിയാൻ ഇടയായത്. 
 
എന്തായാലും ഒടിയന്റെ തമിഴ് ഡബ്ബ് വേർഷനും ഇറങ്ങുന്നുണ്ട്. വിജയും സൂര്യയും ചിത്രം കണ്ടിട്ട് എന്ത് പറയുമെന്ന് നമുക്ക് നോക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments