Argentina Squad for Kerala Match: മെസി മുതല്‍ അല്‍മാഡ വരെ, ഡി മരിയ ഇല്ല; കേരളത്തിലേക്കുള്ള അര്‍ജന്റീന ടീം റെഡി

2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമാണ് കേരളത്തിലേക്ക് എത്തുന്നത്

രേണുക വേണു
ശനി, 11 ഒക്‌ടോബര്‍ 2025 (09:15 IST)
Argentina Squad for Kerala Match: നവംബറില്‍ കേരള സന്ദര്‍ശനം നടത്തുന്ന അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓസ്‌ട്രേലിയയെ അര്‍ജന്റീന നേരിടും. ലയണല്‍ മെസിയാണ് ടീമിനെ നയിക്കുക. പരിശീലകന്‍ ലയണല്‍ സ്‌കലോണിയും കേരളത്തിലെത്തും. 
 
2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമാണ് കേരളത്തിലേക്ക് എത്തുന്നത്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ഏഞ്ചല്‍ ഡി മരിയ ടീമില്‍ ഇല്ല. എന്‍സോ ഫെര്‍ണാണ്ടസിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. 
 
കേരളത്തിലെത്തുന്ന അര്‍ജന്റീന ടീം: ലയണല്‍ മെസി, എമിലിയാനോ മാര്‍ട്ടിനെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, നിക്കോളസ് ഒറ്റമെന്‍ഡി, ജൂലിയന്‍ അല്‍വാരസ്, ലൗത്താറോ മാര്‍ട്ടിനെസ്, ഗോണ്‍സാലോ മോന്റിയല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍ക്കസ് അക്യുന, എസക്യേല്‍ പലാസിയോസ്, ജിയോവാനി ലോ സെല്‍സോ, ലിയാന്‍ഡ്രോ പരേഡസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യന്‍ റൊമാറോ, നഹ്വല്‍ മൊളിന 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Argentina Squad for Kerala Match: മെസി മുതല്‍ അല്‍മാഡ വരെ, ഡി മരിയ ഇല്ല; കേരളത്തിലേക്കുള്ള അര്‍ജന്റീന ടീം റെഡി

Shubman Gill: 'ബുംറ റണ്ണപ്പ് മാര്‍ക്ക് ചെയ്തു തുടങ്ങി'; ആദ്യമായി ടോസ് ലഭിച്ച ഗില്ലിനെ 'ട്രോളി' ഗംഭീര്‍

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

അടുത്ത ലേഖനം
Show comments