Webdunia - Bharat's app for daily news and videos

Install App

വീണ്ടും രക്ഷകൻ റോണോ, സമനിലയുമായി തടിതപ്പി യുണൈറ്റഡ്

Webdunia
ബുധന്‍, 3 നവം‌ബര്‍ 2021 (15:02 IST)
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി വീണ്ടും അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിശ്ചിതസമയം അവസാനിക്കുമ്പോൾ 2-1ന് പിന്നിലായിരുന്ന മാഞ്ചസ്റ്ററിനെ ഇഞ്ചുറി സമയത്ത് വല കുലുക്കിയ റൊണാൾഡോയാണ് തോൽവിയിൽ നിന്നും രക്ഷിച്ചത്.
 
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ അത്‌ലാൻഡക്കെതിരെ ആദ്യ നേർക്ക്‌നേർ വന്നപ്പോഴും വിജയഗോൾ കുറിച്ചത് റൊണാൾഡോയായിരുന്നു. അറ്റ്‌ലാൻഡയുടെ ത‌ട്ടകത്തിൽ വന്ന മത്സരത്തിലാണ് യുണൈറ്റഡ് തോൽവിയിൽ നിന്നും കഷ്ടിച്ച് തടിതപ്പിയത്.
 
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ലെവൻഡോ‌സ്‌കിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബയേൺ ബെൻഫിക്കയെ തകർത്തു. 5-2നായിരുന്നു ബയേണിന്റെ വിജയം. ഗ്രൂപ്പ് ഇ‌യിൽഡൈനാമോ കീവിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയിച്ചു. അൻസു‌ഫാറ്റിയാണ് വിജയഗോൾ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments