Webdunia - Bharat's app for daily news and videos

Install App

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ ഞാനാണ്: സൗദി മാധ്യമത്തോട് റൊണാൾഡോ

Webdunia
ഞായര്‍, 2 ഏപ്രില്‍ 2023 (15:11 IST)
ഫുട്ബോൾ ചരിത്രത്തിലെ തെന്നെ ഏറ്റവും മികച്ച കളിക്കരൻ താനാണെന്ന് പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗോൾ അറേബ്യയെന്നമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡൊ ഇക്കാര്യം പറഞ്ഞത്. ഞാൻ എല്ലാവരുടെയും മുൻഗണനകളെ പരിഗണിക്കുന്നു. എന്നാൽ എന്നെക്കാൾ മെച്ചപ്പെട്ട ഒരാളെയും ഞാൻ കണ്ടിട്ടില്ല. എന്നെകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു ഫുട്ബോളർക്കും ചെയ്യാനാവില്ലെന്ന് ഞാൻ ചിന്തിക്കാറുണ്ട്.എന്നെക്കാൾ പൂർണനായ ഒരു താരവുമില്ല റൊണാൾഡോ പറയുന്നു.
 
 ഞാൻ കാലുകൾ കൊണ്ട് കളിക്കും. എനിക്ക് മികച്ച വേഗമുണ്ട്.ശക്തിയുണ്ട്. തലകൊണ്ട് നന്നായി കളിക്കാനും ഗോൾ നേടാനുമാകും. ഗോളുകൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്യും. പലരും മെസ്സിയെയും നെയ്മറെയും എനിക്ക് മുകളിൽ പരിഗണിക്കാറുണ്ട്. എന്നാൽ എന്നെക്കാൾ പൂർണനായ ഒരു താരമില്ല.ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖം ഉദ്ധരിച്ച് ഗോൾ അറേബ്യ റിപ്പോർട്ട് ചെയ്തു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments