Webdunia - Bharat's app for daily news and videos

Install App

ജിങ്കാനും ബ്ലാസ്റ്റേഴ്‌സും വഴിപിരിഞ്ഞു, പ്രിയതാരത്തിന്റെ 21-ാം നമ്പര്‍ ജേഴ്‌സി പിൻവലിച്ച് ക്ലബിന്റെ ആദരം

Webdunia
വെള്ളി, 22 മെയ് 2020 (12:53 IST)
മുൻ നായകനും പ്രതിരോധനിരതാരവുമായ സന്ദേശ് ജിങ്കാനും കേരളാ ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു. താരം ക്ലബ് വിടുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജിങ്കാനോടുള്ള ആദരസൂചകമായി ക്ലബിൽ അദ്ദേഹം അണിഞ്ഞിരുന്ന  21-ാം നമ്പര്‍ ജേഴ്‌സി പിൻവലിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു താരം ക്ലബ് വിട്ടുപോകുമ്പോൾ ജേഴ്‌സി പിൻവലിക്കുന്നത്.
 
2014ലെ ആദ്യ സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സിനായി പന്തുതട്ടുന്ന ജിങ്കാൻ ആറ് സീസണുകൾക്ക് ശേഷമാണ് വിമ്പറയുന്നത്. ബ്ലാസ്റ്റേഴ്സിനായി 76 മത്സരങ്ങളിൽ ജിങ്കാൻ ബൂട്ട് കെട്ട്. ആദ്യ സീസണിലെ എമേർജിങ് താരം കൂടിയായിരുന്നു സന്ദേശ് ജിങ്കാൻ.ജിംഗാന്റെ സംഭാവനകള്‍ എടുത്തുപറഞ്ഞ് ക്ലബ്ബ് ഉടമ നിഖില്‍ ഭരദ്വാജാണ് ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Coco Gauff:സെറീനാ വില്യംസിനൊരു പിൻഗാമി, ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് കൊകൊ ഗാഫ്, ഫൈനലിൽ വീഴ്ത്തിയത് ലോക ഒന്നാം നമ്പർ താരം ആര്യന സെബലേങ്കയെ

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

അടുത്ത ലേഖനം
Show comments