Webdunia - Bharat's app for daily news and videos

Install App

ആ ദിവസം ഞാന്‍ ഒരുപാട് കരഞ്ഞു, എങ്ങിനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല; നെയ്മര്‍ പറയുന്നു

അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു; എങ്ങനെ അത് സംഭവിച്ചുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല: നെയ്മര്‍

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (11:31 IST)
കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ഇപ്പോഴും വേട്ടയാടുന്നുവെന്ന് ബ്രസീല്‍ നായകന്‍ നെയ്മര്‍. അതുകൊണ്ടുതെന്ന ഇത്തവണ കിരീടത്തില്‍ കുറഞ്ഞ മറ്റ് മോഹങ്ങളൊന്നും ബ്രസീലിനില്ലെന്നും നെയ്മര്‍ പറയുന്നു. 2018 ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിരീടം ചുമലിലേറ്റി മടങ്ങാനുള്ള തയ്യാറെടുപ്പ് തങ്ങള്‍ നടത്തിക്കഴിഞ്ഞെന്ന് ക്യപ്റ്റന്‍ പറഞ്ഞത്.
 
ഒരുകാലത്ത് എല്ലാവരും ഭയത്തോടും ബഹുമാനത്തോടും നോക്കിയിരുന്ന ടീമായിരുന്നു ബ്രസീല്‍. എന്നാല്‍ 2014ലെ ലോകകപ്പില്‍ നേരിട്ട ആ തോല്‍‌വി തങ്ങള്‍ക്ക് തിരിച്ചടിയായി. പരിക്കേറ്റതിനെ തുടര്‍ന്ന് തനിക്ക് കളിക്കളത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. തികച്ചും നിരാശാജനകമായ ദിവസങ്ങളായിരുന്നു അത്. ആ ദിവസങ്ങളില്‍ താന്‍ ഏറെ കരഞ്ഞെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും സൂപ്പര്‍ സ്‌ട്രൈക്കര്‍ പറയുന്നു. 
 
എന്നല്‍ ഇപ്പോള്‍ ബ്രസീല്‍ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ബ്രസീലിനോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. എല്ലാരും ബ്രസീലിനെ ഇപ്പോള്‍ ആശ്ചര്യത്തോടുകൂടിയാണ് കാണുന്നത്. അത് തങ്ങളില്‍ സന്തോഷം നിറയ്ക്കുന്നു. ഫുട്‌ബോള്‍ തങ്ങള്‍ ശരിക്കും ആസ്വദിയ്ക്കുകയാണ്. ബ്രസീലിലെ ജനങ്ങളുടെ മനോഭാവത്തിലൊക്കെ ഇപ്പോള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments