Webdunia - Bharat's app for daily news and videos

Install App

ഭാര്യ പ്രസവിക്കുമ്പോള്‍ പിതാക്കളില്‍ പത്തില്‍ ഒരാള്‍ക്ക് ഡിപ്രഷനുണ്ടാകാന്‍ സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജൂണ്‍ 2022 (13:16 IST)
ഭാര്യ പ്രസവിക്കുമ്പോള്‍ പത്തില്‍ ഒരു പിതാവിന് ഉണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, കുഞ്ഞുജനിക്കുന്ന കാലത്ത് പിതാവിനും മൂഡ് ചെയിഞ്ചും ഉത്കണ്ഠയും ഡിപ്രഷനുമൊക്കെ ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പിതാക്കളില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ മൂഡ് വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ഈയടുത്ത് ആസ്‌ട്രേലിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. പത്തുപേരില്‍ ഒരാള്‍ക്ക് ഇത് ഡിപ്രഷനിലേക്കും നയിക്കാം. 
 
ഡിപ്രഷന്‍ അഥവാ വിഷാദാവസ്ഥ രണ്ടുവര്‍ഷമായി ചെറുപ്പക്കാര്‍ക്കിടയില്‍ സാധാരണമായി കാണുകയാണ്. കൊവിഡാണ് പ്രധാനകാരണം. രോഗഭയം, സാമ്പത്തികമായ ഉത്കണ്ഠ തുടങ്ങി പലകാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് കരുതാം. ഇനി കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വിഷാദമായ മൂഡ് ഉണ്ടാകാം. സ്ത്രീകളില്‍ പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദത്തെയാണ് പോസ്റ്റുപാര്‍ടെം ഡിപ്രഷന്‍ എന്നു പറയുന്നത്. പക്ഷെ ഇത് പലരും ശ്രദ്ധിക്കാറില്ല. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കാം. കുഞ്ഞിനെ അപായപ്പെടുത്താനും മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട മാതാവ് ചിലപ്പോള്‍ ശ്രമിച്ചേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Mohanlal: മലയാളി മനസിലെ അയലത്തെ പയ്യന്‍, തൊണ്ണൂറുകാരനും ലാലേട്ടന്‍

Vaibhav Suryavanshi : ഇതാണ് ഗുരുത്വം, തലയുടെ കാല് തൊട്ട് വൈഭവ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊവിഡ് ജെഎന്‍1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം, മുന്‍ വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തം

തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകുക; കാരണം ഇതാണ്

ഡെങ്കിയുടെ കാലം വരുകയാണ്; വീടുകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം

നിങ്ങളുടെ കുട്ടികള്‍ മാനസികരോഗത്തോട് മല്ലിടുകയാണോ, മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിക്കരുത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

അടുത്ത ലേഖനം
Show comments