സ്ത്രീകളിലെ വന്ധ്യതക്ക് പ്രധാന കാരണങ്ങൾ ഇവ, തിരിച്ചറിയൂ !

Webdunia
ശനി, 1 ജൂണ്‍ 2019 (19:08 IST)
വന്ധ്യത സ്ത്രീകളിലും പുരുഷൻമാരിലും ഇന്ന് സർവ‌സാധാരണമായ ഒരു അസുഖമായി മാറുകയാണ്. സ്ത്രീകളെയാണ് വന്ധ്യത വളരെ വേഗത്തിൽ ബാധിക്കുന്നത്, മാറിയ ജീവിതശൈലിയും, ആഹാര രീതിയും എന്തിന് തെറ്റായ വസ്ത്രധാരണം വരെ സ്ത്രീകളിൽ വധ്യതക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ വന്ധ്യതയെ ഫലപ്രദമായി ചെറുക്കാനാവൂ. 
 
സ്ത്രീകളിലെ വന്ധ്യതക്ക് പ്രാധാന കരണങ്ങളിൽ ഒന്നാണ് ജങ്ക് ഫുഡ്, ജങ്ക് ഫുഡ് കഴിക്കുന്നത് സ്ത്രീകളിൽ ഗർഭധാരണം വൈകിപ്പിക്കും എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിൽ ഒരു തവൺ ജങ്ക് ഫുഡുകൾ കഴിക്കുന്നത് പോലും സ്ത്രീകളിൽ വന്ധ്യതക്ക് കാരണമാകുന്നു എന്നാണ് യൂറോപ്യൻ സൊസൈറ്റി ഫോർ ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന സംഘടന നടത്തിയ പഠനം കണ്ടെത്തിയത്.
 
സ്മാർട്ട്‌ഫോണുകളുടെ ഉപയോഗവും സ്ത്രീകളിൽ വലിയ രീതിയില വന്ധ്യതക്ക് കാരണമാകുന്നുണ്ട്. സ്മാർട്ട്‌ഫോണുകളിൽനിന്നും പുറത്തുവരുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനാണ് വന്ധ്യതക്ക് കാരണമാകുന്നത്. കൂടുതൽ സമയം നിന്നുകൊണ്ടോ, ഇരുന്നുകൊണ്ടോ ജോലി ചെയ്യുന്ന സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യത കൂടുതലാണ്. കൂടുതൽ സമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ് കാരണം. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യത വർധിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments