Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

സമീപ ആഴ്ചകളില്‍ പനി പോലുള്ള രോഗങ്ങളുടെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 ജൂണ്‍ 2025 (11:30 IST)
LF.7, NB.1.8.1 എന്നീ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് അതിവേഗം പടരുന്നുകൊണ്ടിരിക്കുകയാണ്. ഇത് നേരിയതോ മിതമായതോ ആയ ലക്ഷണങ്ങള്‍ കാണിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) പ്രസ്താവിച്ചു. മഴയുടെ ആരംഭവും ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം, സമീപ ആഴ്ചകളില്‍ പനി പോലുള്ള രോഗങ്ങളുടെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. 
 
കോവിഡ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും, ഇത് രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. പുതിയ കോവിഡ് അണുബാധയുടെ സാധാരണ ലക്ഷണങ്ങളില്‍ പനി, ചുമ, തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരവേദന, ക്ഷീണം, മൂക്കൊലിപ്പ് എന്നിവ ഉള്‍പ്പെടുന്നു. ചില രോഗബാധിതര്‍ക്ക് ദഹനസംബന്ധമായ പ്രശ്നങ്ങളും രുചിയും മണവും നഷ്ടപ്പെടുന്നതും അനുഭവപ്പെടാം.
 
ഇതിനു വിപരീതമായി, സാധാരണ ജലദോഷ ലക്ഷണങ്ങളില്‍ മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന, പനിയോടൊപ്പമുള്ള നേരിയ ചുമ എന്നിവ ഉള്‍പ്പെടുന്നു. സാധാരണ ജലദോഷമുള്ള വ്യക്തികള്‍ക്ക് സാധാരണയായി കോവിഡ് ഉള്ളവരെപ്പോലെ മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ക്ഷീണം എന്നിവ അനുഭവപ്പെടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

പുതിയ കൊവിഡ് ആര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments