Webdunia - Bharat's app for daily news and videos

Install App

സമ്മതമില്ലാതെ വിവാഹം നടത്തി, ഭർത്താവിനെ കൊല്ലാൻ പ്ലാനിട്ട് യുവതി; പക്ഷേ മരിച്ചത് ബന്ധുക്കൾ

ഭർത്താവിനായി ഒരുക്കിയ കെണിയിൽ വീണത് ബന്ധുക്കൾ; മരണം 13

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:09 IST)
പാലിൽ വിഷം ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച നവവധു കുടുങ്ങി. യുവതിയുടെ കെണിയിൽ ബന്ധുക്കളായ 13 പേർ മരിച്ചു. ഭർത്താവിനെ ഒഴിവാക്കുന്നതിനായിട്ടാണ് യുവതി പാലിൽ വിഷം ചേർത്തത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. 
 
ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവ് അംജത്തിനെ കൊല്ലാൻ പാലിൽ വിഷം ചേർത്തത്. എന്നാൽ അംജത്ത് പാലുകുടിക്കാത്തതിനാൽ ആ പാലുകൂടി ചേർത്തു തയ്യാറാക്കിയ ലെസ്സി കുടിച്ചാണ് ബന്ധുക്കൾ മരിച്ചത്. 14 പേർ ആശുപത്രിയിലുമാണ്.
 
ആസിയയുടെ സമ്മതമില്ലാതെയാണ് ഇവരുടെ വിവാഹം നടത്തിയത്. ഇതിലുള്ള എതിർപ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം നടത്തിയ സൽക്കാരത്തിനിടെയാണ് ആസിയ അംജത്തിനായുള്ള പാലിൽ വിഷം കലർത്തിയത്.സ്ത്രീ മറ്റൊരുളുമായി പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments