Webdunia - Bharat's app for daily news and videos

Install App

'ഞാൻ ജീവിക്കുന്നതാണോ മരിക്കുന്നതാണോ നല്ലത്' ഇൻസ്റ്റഗ്രമ്മിൽ വോട്ടിനിട്ടശേഷം 16കാരി ജീവനൊടുക്കി

Webdunia
ചൊവ്വ, 21 മെയ് 2019 (18:11 IST)
സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം കൗമാരക്കാരിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന സംഭവമാണ് ദിവസങ്ങൾക്ക് മുൻപ് മലേഷ്യയിൽ ഉണ്ടായത്. താൻ മരിക്കണമോ അതോ ജീവിക്കണമോ എന്ന വിഷയത്തിൽ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട്. 16കാരി ജിവനൊടുക്കുകയയിരുന്നു.
 
‘Really Important, Help Me Choose D / L’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ 16കാരി പോസ്റ്റ് ചെയ്തത്. മരിക്കണം എന്നാണെങ്കിൽ ഡിയെന്നും ജീവിക്കണം എന്നാണെങ്കിൽ എൽ എന്നും കമന്റ് ചെയ്യാനായിരുന്നു 16കാരിയുടെ നിർദേശം. കൂടുതൽ പേരും യുവതി മരിക്കുന്നതാണ് നല്ലത് എന്ന തരത്തിൽ ഡി എന്ന് രേഖപ്പെടുത്തിയതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
 
31 ശതമാനം സുഹൃത്തുക്കൾ മാത്രമാണ് പെൺകുട്ടി ജീവിക്കണം എന്ന് ;ആവശ്യപ്പെട്ടത്. എന്നാൽ തമാശക്ക് മാത്രമായാണ് 69 ശതമാനം സുഹൃത്തുക്കളും ഡി എന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ മലേഷ്യൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

അടുത്ത ലേഖനം
Show comments