Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: മരണം 2,82,694, രോഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

Webdunia
തിങ്കള്‍, 11 മെയ് 2020 (08:05 IST)
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  2,82,694 ആയി. 41,01,060 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 47,040 പേരുടെ നില അതീവ ഗുരുതരമാണ്. 15 ലക്ഷത്തോളം പേർ രോഗമുക്തി നേടി. അമേരിക്കയിൽ മരണം 80,000 ത്തോട് അടുക്കുകയാണ്. 79,525 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. രോഗബാധിതരുടെ എണ്ണം 13.68 ലക്ഷം കടക്കുകയും ചെയ്തു. 
 
ബ്രിട്ടണിൽ 31,855 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇറ്റലിയിൽ 30,560 പേർ രോഗബാധയെ തുടന്ന് മരിച്ചു. സ്പെയിനിൽ മരണം 26,621 ആയി. ഫ്രാൻസിൽ 26,380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നുണ്ട് എങ്കിലും മരണ നിരക്ക് വളരെ കുറവാണ് എന്ന് ആശ്വാസം നൽകുന്നുണ്ട്. 2.09 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ച റഷ്യയിൽ 1,915 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments