Webdunia - Bharat's app for daily news and videos

Install App

ചൈനയിൽ അപകടകരമായ പുതിയ വൈറസിന്റെ സാന്നിധ്യം, ശ്രദ്ധിച്ചില്ലെങ്കിൽ ലോകം മുഴുവൻ പടർന്നുപിടിയ്ക്കും എന്ന് മുന്നറിയിപ്പ്

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (08:16 IST)
വാഷിങ്ടൺ: മനുഷ്യനെ അപകടകരമായി ബാധിയ്ക്കുന്ന ജനിതക ഘടകമുള്ള പുതിയ വൈറസിന്റെ സാനിധ്യം ചൈനയിൽ കണ്ടെത്തി. യുഎസ് ശാസ്ത്ര ജേർണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. എച്ച്1എൻ1 വൈറസിന് സാമാനമായ പുതിയ വൈറസിനെയാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ജി 4 എന്നാണ് നിലവിൽ വൈറസിന് പേര് നൽകിയിരിയ്ക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഈ വൈറസ് ലോകം മുഴുവൻ വ്യാപിയ്ക്കും എന്നും. നിലവിലെ ഒരു വാക്സിനും ഈ വൈറസിനെ പ്രതിരോധിയ്ക്കാൻ സാധിയ്ക്കുന്നതല്ല എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
 
2011 മുതൽ, 2018 വരെ ചൈനയിലെ 30,000 ലധികം പന്നികളിൽ നടത്തിയ ഗവേഷണത്തിൽ 179ൽ പരം വ്രസുകളെ വേർതിരിച്ചിരുന്നു. ഇതിൽ കൂടുതലും ജി4 വൈറസുകളായിരുന്നു. 2016 മുതലാണ് ഈ വൈറസുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അപകടകരമായി മാറുന്ന വൈറസാണ് ഇത്. ഗവേഷണത്തിൽ പങ്കെടുത്ത 10.4 ശതമാനം ആളുകൾക്ക് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യനിൽനിന്നും മനുഷ്യനിലേയ്ക്ക് പടരുന്ന കാര്യത്തിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

അടുത്ത ലേഖനം
Show comments