Webdunia - Bharat's app for daily news and videos

Install App

അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി ജര്‍മനിയില്‍ ജീവിക്കുന്നത് പിസ ഡെലിവറി നടത്തി; ചിത്രം പുറത്ത്

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (14:46 IST)
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതിനു പിന്നാലെ മുന്‍ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം നാടുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, താലിബാന്‍ ഭരണം പിടിക്കുന്നതിനു മുന്‍പ് തന്നെ അഫ്ഗാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരു നേതാവ് രാജിവച്ച് നാടുവിട്ടിരുന്നു. സയ്യദ് അഹമ്മദ് സാദത്ത് ആയിരുന്നു അത്. അഫ്ഗാന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച ശേഷം സയ്യദ് അഹമ്മദ് എത്തിയത് ജര്‍മനിയിലേക്കാണ്. ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറിയാണ് ഇയാളുടെ ജോലി. അഫ്ഗാനിസ്ഥാനില്‍ അഷറഫ് ഗനി മന്ത്രിസഭയില്‍ 2018 ലാണ് ഇദ്ദേഹം അംഗമായത്. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പാണ് സയ്യദ് അഹമ്മദ് കൈകാര്യം ചെയ്തിരുന്നത്. 2020 ഡിസംബറില്‍ സയ്യദ് മന്ത്രിസ്ഥാനം രാജിവച്ചു. ഇപ്പോള്‍ ജര്‍മന്‍ കമ്പനിക്ക് വേണ്ടിയാണ് പിസ ഡെലിവറി നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments