Webdunia - Bharat's app for daily news and videos

Install App

അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി ജര്‍മനിയില്‍ ജീവിക്കുന്നത് പിസ ഡെലിവറി നടത്തി; ചിത്രം പുറത്ത്

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (14:46 IST)
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതിനു പിന്നാലെ മുന്‍ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം നാടുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, താലിബാന്‍ ഭരണം പിടിക്കുന്നതിനു മുന്‍പ് തന്നെ അഫ്ഗാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരു നേതാവ് രാജിവച്ച് നാടുവിട്ടിരുന്നു. സയ്യദ് അഹമ്മദ് സാദത്ത് ആയിരുന്നു അത്. അഫ്ഗാന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച ശേഷം സയ്യദ് അഹമ്മദ് എത്തിയത് ജര്‍മനിയിലേക്കാണ്. ഇപ്പോള്‍ ജര്‍മനിയില്‍ പിസ ഡെലിവറിയാണ് ഇയാളുടെ ജോലി. അഫ്ഗാനിസ്ഥാനില്‍ അഷറഫ് ഗനി മന്ത്രിസഭയില്‍ 2018 ലാണ് ഇദ്ദേഹം അംഗമായത്. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പാണ് സയ്യദ് അഹമ്മദ് കൈകാര്യം ചെയ്തിരുന്നത്. 2020 ഡിസംബറില്‍ സയ്യദ് മന്ത്രിസ്ഥാനം രാജിവച്ചു. ഇപ്പോള്‍ ജര്‍മന്‍ കമ്പനിക്ക് വേണ്ടിയാണ് പിസ ഡെലിവറി നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

Kerala Fever Outbreak:ആശങ്കയായി പനിക്കേസുകളിൽ വർധനവ്, സംസ്ഥാനത്ത് പ്രതിദിനം ചികിത്സ തേടുന്നത് 10,000ത്തിലധികം പേരെന്ന് കണക്കുകൾ

അടുത്ത ലേഖനം
Show comments