കൈലാസരാജ്യ സ്ഥാപകൻ നിത്യാനന്ദയെ ഇന്ത്യ വേട്ടയാടുന്നു, ഐക്യരാഷ്ട്രസഭയിൽ കൈലാസ പ്രതിനിധി

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2023 (13:36 IST)
കൈലാസ രാജ്യ സ്ഥാപകനായ നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ കൈലാസ രാജ്യത്തിൻ്റെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനയോഗത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ രാജ്യപ്രതിധിയായ മാ വിജയപ്രിയ സംസാരിച്ചത്.
 
ഇന്ത്യയിൽ നിരവധി ആശ്രമങ്ങൾ ഉണ്ടായിരുന്ന നിത്യാനന്ദക്കെതിരെ ലൈംഗികാതിക്രമം, സ്ത്രീപീഡനം, കുട്ടികളെ തട്ടികൊണ്ടുപോകൽ എന്നീ ആരോപണങ്ങളിൽ അന്വേഷണവും കേസുകളും എടുത്തിരുന്നു. ഇതിനിടെയാണ് നിത്യാനന്ദ രാജ്യം വിടുകയും കൈലാസം എന്ന രാജ്യം സ്വയം സ്ഥാപിച്ചത്. സ്വന്തമായി പാസ്പോർട്ടും നാണയവും കൈലാസത്തിലുണ്ട്. വിജയപ്രിയ കൈലാസത്തിൽ നിന്നുള്ള അംബാസിഡർ ആണെന്നാണ് യുഎൻ സൈറ്റിൽ നിന്നും ലഭ്യമാകുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments