Webdunia - Bharat's app for daily news and videos

Install App

മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ അൽ അഖ്സ മോസ്കിൽ ഇരച്ചുകയറി ഇസ്രായേൽ മന്ത്രിയും സംഘവും പ്രാർഥന നടത്തി, വെസ്റ്റ് ബാങ്കിൽ സംഘർഷം

അഭിറാം മനോഹർ
ബുധന്‍, 14 ഓഗസ്റ്റ് 2024 (10:17 IST)
Al Aqsa Mosque
ഹമാസ് തീവ്രവാദികളെ പിടിക്കാനെന്ന പേരില്‍ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മോസ്‌കില്‍ ഇരച്ചുകയറി പ്രാര്‍ഥന നടത്തി ഇസ്രായേല്‍ സുരക്ഷാമന്ത്രിയും തീവ്ര ദേശീയതാവാദിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ഇന്നലെ രാത്രിയോടെയായിരുന്നു ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം. ഗാസയില്‍ ഇസ്രായേല്‍ അക്രമണം തുടരുന്നതിനിടെയാണ് വെസ്റ്റ് ബാങ്കില്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
 
മക്കയ്ക്കും മദീനയ്ക്കും ശേഷം ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന മൂന്നാമത്തെ പള്ളിയാണ് അല്‍ അഖ്‌സ. ടെമ്പിള്‍ മൗണ്ട് എന്ന പേരില്‍ ജൂതര്‍മാരുടെയും വിശുദ്ധസ്ഥലമാണ് ഇത്. ജൂത മതാചാരങ്ങള്‍ക്ക് വിലക്കുള്ള പള്ളിയിലാണ് ജൂതരുടെ വിശുദ്ധദിനത്തില്‍ ഇസ്രായേല്‍ ആരാധന നടത്തിയത്. സൈന്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഇസ്രായേലിന്റെ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments