Webdunia - Bharat's app for daily news and videos

Install App

ചൈനയില്‍ കണ്ടെത്തിയ ലേവി വൈറസ് അപകടകാരി; മൂന്നിലൊന്നു പേരുടെ മരണത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഓഗസ്റ്റ് 2022 (09:37 IST)
ചൈനയില്‍ കണ്ടെത്തിയ ലേവി വൈറസ് അപകടകാരിയെന്നും മൂന്നിലൊന്നു പേരുടെ മരണത്തിന് ഇടയാക്കുമെന്നും റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 35ല്‍ അധികം പേര്‍ക്കാണ് ലേവി വൈറസ് ബാധ പിടിപെട്ടിട്ടുള്ളത്. പനിയുടെ ലക്ഷണങ്ങളാണ് രോഗികള്‍ക്ക് കാണിക്കുന്നത്. 2019 ലാണ് ഈ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ആദ്യമായി കണ്ടെത്തിയത്. 
 
എന്നാല്‍ ഇത്ര വ്യാപകമാകുന്നത് ഇത് ആദ്യമാണ്.ഒരുതരം ചുണ്ടെലിലൂടെയാണ് ഈ വൈറസ് പടരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചുമ, ക്ഷീണം, വിശപ്പില്ലായ്മ, പേശി വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ രോഗം തകരാറിലാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments