Webdunia - Bharat's app for daily news and videos

Install App

18 വര്‍ഷത്തിനുശേഷം വീണ്ടും മംഗിപോക്‌സ് സ്ഥിരീകരിച്ചു

Webdunia
ഞായര്‍, 18 ജൂലൈ 2021 (08:38 IST)
അതീവ ഗുരുതര സ്വഭാവമുള്ള മംഗിപോക്‌സ് രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ മംഗിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. 2003 ലാണ് അവസാനമായി യുഎസില്‍ മംഗിപോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ടെക്‌സസ് സ്വദേശിയിലാണ് മംഗിപോക്‌സ് കണ്ടെത്തിയത്. ഇയാള്‍ നൈജീരിയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുഎസില്‍ എത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മംഗിപോക്‌സ് പടരാനുള്ള സാധ്യത വളരെ കുറവാണ്. ഉമിനീര്‍, വിയര്‍പ്പ് എന്നിവ വഴിയാണ് മംഗിപോക്‌സ് പകരുക. മധ്യ, വടക്കന്‍ ആഫ്രിക്കയിലാണ് ആദ്യം മംഗിപോക്‌സ് സ്ഥിരീകരിച്ചത്. പരീക്ഷണശാലകളിലെ കുരങ്ങുകളില്‍ സ്ഥിരീകരിച്ചതിനാലാണ് രോഗത്തിനു മംഗിപോക്‌സ് എന്ന പേരുവന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

അടുത്ത ലേഖനം
Show comments