Webdunia - Bharat's app for daily news and videos

Install App

വിഷം നൽകേണ്ട; വൈദ്യുത കസേര മതിയെന്ന് പ്രതി, ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി !

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (14:58 IST)
വാഷിങ്‌ടൺ: വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ വൈദ്യുത കസേരയിൽ ഇരുത്തി ശിക്ഷ നടപ്പിലാക്കി ജയിൽ അധികൃതാർ. പ്രതി തിരഞ്ഞെടുത്ത മാർഗാത്തിലൂടെയാണ് ജയിൽ അധികൃതർ വധശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ ഇളവ് ലഭിക്കുന്നതിനായി സ്റ്റീഫൻ വെസ്റ്റ് എന്ന പ്രതി നൽകിയ അവസാന അപേക്ഷയും ഗവർണർ തള്ളിയതോടെയാണ് തൊട്ടടുത്ത ദിവസം തന്നെ ശിക്ഷ നടപ്പിലാക്കിയത്,
 
1986 അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് ഇയളെ കോടതി വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് ശിക്ഷ ഇളവിനായി സ്റ്റീഫൻ നൽകിയ ഓരോ ഹർജികളും തള്ളപ്പെട്ടു. ഒടുവിൽ നൽകിയ ഹർജിയും ഗാവർണർ ബിൽ ലീ തള്ളിയതോടെ വിഷം നൽകി കൊലപ്പെടുത്താനാണ് പൊലീസ് ആദ്യം തീരുമാനിച്ചത്. 
 
എന്നാൽ തനിക്ക് വിഷം നൽകേണ്ടന്നും പകരം വൈദ്യുത കസേരയിൽ ഇരുത്തി ശിക്ഷ നടപ്പിലാക്കിയാൽ മതി എന്നും പ്രതി പൊലീസിനോട് ആവശ്യ[പ്പെടുകയായിരുന്നു. 1999ന് മുൻപ് വധശിക്ഷ ലഭിച്ചവർക്ക്. തന്റെ ശിക്ഷ നടപ്പിലാക്കേണ്ട മാർഗം സ്വയം തിരഞ്ഞെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments