Webdunia - Bharat's app for daily news and videos

Install App

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല, മലക്കം മറിഞ്ഞ് പാകിസ്ഥാൻ

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2020 (10:33 IST)
കറാച്ചി: ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് സമ്മതിച്ചതിന് പിന്നലെ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. ദാവൂദ് പാകിസ്ഥാനിൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ല എന്നും പ്രചരിയ്ക്കുന്ന വാർത്തകൾ തെറ്റാണ് എന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി യുഎൻ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിയ്ക്കുക മാത്രമാണ് ചെയ്തത്. അതിൽ ഉള്ളതെല്ലാം പാകിസ്ഥാനിൽ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല എന്നാണ് പാകിസ്ഥാന്റെ വാദം.
 
ദാവൂദ് ഇബ്രാഹിം ഉൾപ്പടെയുള്ള ഭീകരർക്കെതിരെ സാമ്പത്തില ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് പാകിസ്ഥാൻ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിൽ ദാവൂദിന്റെ കറാച്ചിയിലെ മേൽവിലാസവും ഉണ്ടായിരുന്നു. കറാച്ചിയിലെ ക്ലിഫ് ടൗണിലെ സൗദി മോസ്കിന് സമീപം എന്നാണ് എന്നാണ് മേൽ വിലാസം രേഖപ്പെടുത്തിയിരുന്നത്. ഭീകരർക്ക് സഹായം നൽകുന്നതിനെതിരെയുള്ള യുഎൻ നടപടിയുടെ ഭാഗമായായിരുന്നു പാകിസ്ഥാന്റെ നടപടി. ദാവുദ് ഇബ്രാഹീം ഹാഫിസ് സയീദ്. മസൂദ് അസർ എന്നിവരടക്കം 12 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും എന്നായിന്നു പാകിസ്ഥാൻ വ്യക്തമക്കിയത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments