പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് കൊവിഡില്‍ നിന്നുള്ള മുക്തിക്ക് വേഗത കൂട്ടുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഫെബ്രുവരി 2022 (20:22 IST)
പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് കൊവിഡില്‍ നിന്നുള്ള മുക്തിക്ക് വേഗത കൂട്ടുമെന്ന് പഠനം. കുടലിലെ മനുഷ്യന് ഗുണമുള്ള ബാക്ടീരിയകളെ കൂട്ടുന്നതിന് വേണ്ടിയാണ് പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത്. കുടലിലെ നല്ല ബാക്ടീയകളുടെ കുറവ് ടൈപ്പ് 2 പ്രമേഹം, അള്‍സര്‍, ഡിപ്രഷന്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ കൊവിഡിനെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ഇത്തരം ഗുളികകള്‍ സഹായിക്കുമെന്നാണ് പഠനം. ഡെയിലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
16നും 60വയസിനും ഇടയിലുള്ള 300 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയത്. പ്രോബയോട്ടിക് കഴിക്കുന്ന ഇവര്‍ക്ക് ആശുപത്രി ചികിത്സ ഒട്ടും വന്നില്ലെന്നും വേഗത്തില്‍ സുഖം പ്രാപിച്ചെന്നും പറയുന്നു. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രോബയോട്ടിക് ഗുളികകള്‍ കൊടുക്കാറുള്ളത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയാണ് ഇത്തരം ബാക്ടീരിയകള്‍ ചെയ്യുന്നത്. ഇങ്ങനെയാണ് നീര്‍വീക്കം ഇല്ലാതാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

Israel vs Iran: ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്‌കൂളിൽ മരിച്ചവരുടെ എണ്ണം 50 കടന്നു

അടുത്ത ലേഖനം
Show comments